30 May 2011

അല്ലാഹുവിന്റെ വിശേഷണങ്ങള്‍


അല്ലാഹുവിന്റെ വിശേഷണങ്ങള്‍
ഏകത്വം (വഹ്ദാനിയ്യ)
തൌഹീദിലെ വിഭജനം
ബഹുത്വത്തിന്റെ വിപരീതമാണിത്. തൌഹീദ് എന്നാല്‍ ഭാഷാപരമായി ഏകീകരിക്കുക എന്നര്‍ത്ഥം. തൌഹീദിനെ മൂന്നിനങ്ങളാക്കി തിരിച്ച് വിഭജനം നടത്താം;
ഒന്ന്: സത്ത(ദാത്ത്)യിലെ ഏകത്വം
അല്ലാഹുവിന്റെ സത്ത രണ്േടാ അതിലധികമോ വസ്തുക്കളില്‍ നിന്ന് മിശ്രിതമായുണ്ടായതല്ല. അവന്റെ സത്തക്ക് തുല്യനുമില്ല.
രണ്ട്: ഗുണങ്ങളിലെ ഏകത്വം
ഒരേ ജനുസ്സില്‍പെട്ട രണ്ടു ഗുണങ്ങളുണ്ടാവില്ല, അല്ലാഹുവിന്. രണ്ടു ഖുദ്റത്തുകള്‍ ഉദാഹരണം.
മൂന്ന്: പ്രവൃത്തികളിലെ ഏകത്വം
ഉണ്മയിലേക്ക് വരുന്ന മുഴുവന്‍ കാര്യങ്ങളുടെയും സ്രഷ്ടാവ് അവനാണ്. അല്ലാഹു പറയുന്നു: നിങ്ങളെയും നിങ്ങളറിയുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവത്രെ. (തന്‍വീറുല്‍ ഖുലൂബ്, പുറം 17)

തൌഹീദിന്റെ യുക്തിഭദ്രത
യുക്തിയും ബുദ്ധിയും ആവശ്യപ്പെടുന്നതും അവരണ്ടിന്റെയും പിന്‍ബലമുള്ളതുമാണ് ഏകദൈവ വിശ്വാസം. അല്ലാഹു ഏകനാകുന്നു; അവനല്ലാതെ ആരാധ്യനില്ല എന്നു പറഞ്ഞാല്‍ പിന്നെ ഒരു സംശയത്തിനും ചോദ്യത്തിനും സ്ഥാനമില്ല, അവിടെ. അതേ സമയം, ബഹുദൈവ വിശ്വാസമാവുമ്പോള്‍ ഒട്ടേറെ സംശയങ്ങളും സന്ദേഹങ്ങളും ഉടലെടുക്കുന്നു.
ലാഇലാഹ ഇല്ലല്ലാഹ് എന്നാല്‍ ആരാധനക്കര്‍ഹനായി യഥാര്‍ത്ഥത്തില്‍ അല്ലാഹു ഒഴികെ മറ്റാരുമില്ല(ഗ്നശ്ള ഷ്ടജ്ഞശ്ശകുബ്ധ ശ്ചയ്ക്ക ശ്ളഗ്നകുസ്റകുബ്ധ ശ്ശഡ്ഡണ്ഡ ശ്ളഗ്നശ്ള ശ്ളഗ്നഗ്നല്പ ) എന്നാണര്‍ത്ഥം. കലിമതുത്തൌഹീദ് അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താലല്ലാതെ ഒരാള്‍ മുസ്ലിമാവുകയില്ല. അല്ലാഹുവല്ലാതെ വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ ആരാധന ചെയ്യുന്നതാണ് ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം. ഇബാദത്തിന് ആരാധന എന്നാണ് സാങ്കേതികാര്‍ത്ഥം. അനുസരണയും അടിമവേലയും ഇബാദതിന്റെ കീഴെ വരുന്നില്ല. തൌഹീദിന്റെ അര്‍ത്ഥം വിശദീകരിച്ചു കൊണ്ട് അബ്ദുല്‍ ഹകീം എഴുതുന്നു: “നിര്‍ബന്ധാസ്തിത്വത്തില്‍ അല്ലാഹുവിന് പങ്കാളിയില്ലെന്ന് വിശ്വസിക്കലാണ് തൌഹീദ്.’ (അബ്ദുല്‍ ഹകീം, പുറം 112)
അല്ലാഹുവിന്റെ അസ്തിത്വം സ്ഥാപിച്ചുകൊണ്ട് തൌഹീദ് പ്രചരിപ്പിക്കാനും ശിര്‍ക്കിനെ ഉന്മൂലനം ചെയ്യാനുമാണ് പ്രവാചകന്മാര്‍ നിയുക്തരായത്. അവര്‍ പ്രബോധനം ചെയ്തത് മുഴുവന്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമതുത്തൌഹീദായിരുന്നു.
അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങളുണ്െടന്നു വിശ്വസിക്കുകയും അവക്ക് ആരാധനകളര്‍പ്പിക്കുകയും ചെയ്തിരുന്ന മക്കാമുശ്രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ നിരവധി വാക്യങ്ങള്‍ കാണാവുന്നതാണ്.

ചില ഖുര്‍ആനിക തെളിവുകള്‍
ഒന്നാമതായി,
ണ്ഡഗ്ന ശ്ളറ്റഷ്ടശ്ള ല്പകു ശ്ളഗ്നല്പ കുശ്ളഡ്ഡബ്ധ കുശ്ളറ്ററ്റയ്ക്ക ശ്ശച്ഛയ്ക്കവ്വ ഷ്ടഷ്ടശ്ള സ്സന്ധച്ഛത്മകുറ്റ (ശ്ളഗ്നല്ലറ്റജ്ഞശ്ളഷ്ട19
“പറയുക, നിശ്ചയം അവന്‍ ഏകനായ ദൈവം മാത്രമാണ്. നിശ്ചയം നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിവായവനാണ്.’
ബഹുദൈവാരാധനയെ ഖണ്ഡിച്ചും ഏകദൈവവിശ്വാസം സ്ഥാപിച്ചും വിശുദ്ധ ഖുര്‍ആന്‍ ഒരു അധ്യായം തന്നെ അവതരിപ്പിക്കുകയുണ്ടായി. അല്ലാഹു പറയുന്നു:
ണ്ഡഗ്ന ല്പകു ശ്ളഗ്നഗ്നല്പ ല്ലഡ്ഡബ്ധ 112
“നബിയേ, പറയുക; അവന്‍ അല്ലാഹു ഏകനാണ്. അല്ലാഹു ഒന്നിനെയും ആശ്രയിക്കാത്തവനും സര്‍വരുടെയും ആശാകേന്ദ്രവുമാകുന്നു. അവന്‍ സന്താനത്തെ ജനിപ്പിച്ചിട്ടില്ല. ജനിപ്പിക്കപ്പെട്ടിട്ടുമില്ല. അവനു തുല്യമായി ആരും തന്നെയില്ല.’ ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത എന്നര്‍ത്ഥമുള്ള ഈ സൂക്തം യാതൊരു കലര്‍പ്പുമില്ലാത്ത തികച്ചും സംശുദ്ധമായ ഏകദൈവ വിശ്വാസമൂല്യങ്ങളുള്‍ക്കൊള്ളുന്നു.
ആരാധനക്കര്‍ഹരായി ഒന്നിലധികം ദൈവങ്ങളുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും അധികാരവടംവലിയും അരാജകത്വവും പ്രകടമാവും. മുഴുവന്‍ അധികാരവും തനിക്കു കീഴിലാവണമെന്ന് ഒരു ദൈവം ഇച്ഛിക്കുമ്പോള്‍ സ്വാഭാവികമായും രണ്ടാമതു ദൈവം ശക്തിരഹിതനും നിസാരനുമാവേണ്ടി വരും. മറിച്ചായാലും സ്ഥിതിഗതികള്‍ തഥൈവ. വിശുദ്ധ ഖുര്‍ആന്‍ ഇവ്വിഷയത്തിലേക്ക് വെളിച്ചം ചൂണ്ടുന്നതിങ്ങനെ; “അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള്‍ ആകാശഭൂമികളിലുണ്ടാവുകയാണെങ്കില്‍ രണ്ടും (ആകാശം, ഭൂമി) നശിച്ചു പോവുമായിരുന്നു.’ (തന്‍വീറുല്‍ ഖുലൂബ്, പുറം. 18)

അല്‍ ഇറാദഃ
അല്‍ ഇറാദ എന്നാല്‍ ഉദ്ദേശിക്കല്‍ എന്നു വിവക്ഷ. അല്ലാഹുവിനുള്ള വിശേഷണങ്ങളില്‍ ഒന്നാണിത്. തന്റെ അറിവോടുകൂടെ ഒരു കാര്യം ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് ലോകത്ത് ഓരോ കാര്യവും സംഭവിക്കുന്നത്. ഉണ്ടാവാന്‍ സാധ്യതയുള്ള ആറു കാര്യങ്ങളില്‍ ചിലത് അല്ലാഹുവിന്റെ അറിവോടെ ഒരു വസ്തുവില്‍ സംഭവിക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കല്‍ എന്നതു കൊണ്ട് സൂചിപ്പിക്കപ്പെടുന്നത്.
ഉണ്ടാകല്‍, ഇല്ലാതാകല്‍, കഴിവുകള്‍ വിശേഷണങ്ങള്‍, കാലങ്ങള്‍, സ്ഥലങ്ങള്‍, ഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള ചിലതാണ് സംഭവിക്കുന്നത്.
ഒരേ മരത്തില്‍ നിന്ന് നിശ്ചിതവസ്തുക്കള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന വിവിധ ജീവികള്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ അവ വിസര്‍ജിക്കുന്നത് അല്ലാഹുവിന്റെ സവിശേഷമായ ഉദ്ദേശ്യഫലമായാണ്. തേനീച്ചകള്‍ തേനും, പട്ടുനൂല്‍ പുഴു പട്ടും ഇതര പക്ഷികള്‍ കാഷ്ഠവുമാണല്ലോ വിസര്‍ജിക്കുന്നത്.
ഓരോ വസ്തുക്കളുടെയും പരിസരത്തില്‍ “ഉണ്ടാകല്‍’, അല്ലെങ്കില്‍ “ഇല്ലാതിരിക്കല്‍’ എന്നതാണ് സംഭവിക്കുന്നത്. ഇത് മുഴുവന്‍ വസ്തുക്കളിലും പൊതുവായി ഉണ്ടാവുകയും ചെയ്യും. അതേസമയം, ഓരോ വസ്തുവിനും പ്രത്യേകമായുണ്ടാവുന്ന വര്‍ണം, വിശേഷണം, സ്ഥലം എന്നിവ മാറുകയും ചെയ്യും.
“ഇറാദ’യുടെ നേര്‍വിപരീതമായി വരുന്ന വിശേഷണമാണ്
കറാഹത്.
കീര്‍ത്തിക്കല്‍ എന്നാണിതിന്റെ അര്‍ത്ഥം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായ (മുസ്തഹീല്‍) വിശേഷണമാണിത്.
അല്ലാഹുവിന്റെ സവിശേഷ ഉദ്ദേശ്യത്തെ അടയാളപ്പെടുത്താന്‍ ഇറാദത്, മശീഅത് എന്നീ രണ്ടു പദങ്ങള്‍ സാധാരണഗതിയില്‍ ഉപയോഗിക്കപ്പെടാറുണ്ട്. രണ്ടും സ്വതവേ ഒരേ അര്‍ത്ഥമാണുള്‍ക്കൊള്ളുന്നത്.

ബൌദ്ധിക തെളിവ്
ആകാശ ഭൂമികളുടെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു സ്വയം ഉദ്ദേശിക്കുന്നവനും വിധികര്‍ത്താവുമായിരിക്കുക അനിവാര്യമായ കാര്യമാണ്. അവന്‍ സ്വയം ഉദ്ദേശിക്കുന്നവനും വിധികര്‍ത്താവുമല്ലെങ്കില്‍ മറ്റൊരാളുടെ കീര്‍ത്തനക്ക് വിധേയനാവേണ്ടി വരും. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ന്യൂനതയും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു കാര്യങ്ങള്‍ സ്വയം തീരുമാനിക്കുന്നവനും വിധിക്കുന്നവനുമായിട്ടില്ലെങ്കില്‍ അവന്‍ മറ്റൊരാളുടെ ആജ്ഞാപനങ്ങള്‍ക്കും കല്‍പനകള്‍ക്കും വിധേയമായവനായിത്തീരും. സ്വയം കഴിവുള്ളവനും നിരാശ്രയനുമാണ് എന്ന ദൈവിക വിശേഷണവുമായി ഇത് സമരസപ്പെട്ടു പോവുകയില്ല താനും.

പ്രാമാണിക തെളിവ്
“നിന്റെ രക്ഷിതാവ് ഇച്ഛിക്കുകയാണെങ്കില്‍ ഭൂമുഖത്തുള്ളവരൊന്നടങ്കം വിശ്വസിക്കുമായിരുന്നു.’ (ച്ഛശ്ശത്മ ഗ്നശ്ളഷ്ടറ്റ ഷ്ടറ്റ ശ്ചയ്ക്ക ശ്ളഗ്നശ്ളച്ഛജ്ജ ത്മഗ്നല്പഷ്ട സ്റഷ്ടയ്ക്കജ്ഞശ്ള കുഗ്നകുന്ധശ്ളറ്റ)
(ശ്ളറ്റഷ്ടശ്ള ണ്ഡകുഗ്നറ്റശ്ള ശ്ളബ്ദശ്ള ശ്ളച്ഛബ്ധറ്റശ്ള ശ്ളറ്റ റ്റണ്ഡകുഗ്ന ഗ്നല്പ ത്മറ്റ ശ്ചയ്ക്കത്മകുറ്റ)

ജ്ഞാനം (അല്‍ ഇല്‍മ്)
അല്ലാഹുവിന് പണ്േടക്കുപണ്േടയുള്ളതും എന്നെന്നും നിലനില്‍ക്കുന്നതുമായൊരു വിശേഷണമാണ് ഇല്‍മ്. അവ്യക്തതയൊന്നും കൂടാതെ ഓരോ വസ്തുവിലും അത് സമ്പൂര്‍ണ രീതിയില്‍ സംഭവിക്കുകയും ചെയ്യുന്നു.
അല്ലാഹു ഓരോ വസ്തുക്കളെ കുറിച്ചും പണ്േട അറിവുള്ളവനാണ്. അവക്ക് ഭൂതകാലത്ത് സംഭവിച്ചതിനെ കുറിച്ചും ഇപ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ചും ഭൂമിയില്‍ സംഭവിക്കാനുള്ളതിനെ കുറിച്ചും അവന്‍ എപ്പോഴും അറിവുള്ളവനാണ്.
ജഹ്ല് (അജ്ഞത)
ഇല്‍മിന്റെ വിപരീത വിശേഷണം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഉണ്ടാവാന്‍ പാടില്ലാത്ത വിശേഷണമാണിത്. ഇപ്രകാരം തന്നെ ഉറപ്പില്ലാത്ത ധാരണ, അശ്രദ്ധ, സംശയം തുടങ്ങിയ വിശേഷണങ്ങളും. അവന്റെ ജ്ഞാനം ഓരോ വസ്തുക്കളിലും പൊതുവായ രീതിയിലാണ് സംഭവിക്കുന്നത്.

ബൌദ്ധിക തെളിവ്
അജ്ഞത എന്നത് പൊതുവായ അര്‍ത്ഥത്തില്‍ ന്യൂനതയാണ്. സ്രഷ്ടാവായ അല്ലാഹുവിന് ഇതൊരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതും.
അതീവസങ്കീര്‍ണവും അതിസൂക്ഷ്മവും എന്നാല്‍ സുദൃഢവുമായ ഐഹിക ലോകത്തെ നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു. മരുഭൂമികളിലെ മണല്‍ത്തരികള്‍ക്കും മഹാസമുദ്രങ്ങളിലെ വെള്ളത്തുള്ളികള്‍ക്കും വൃക്ഷങ്ങളിലെ കായ്കനികള്‍ക്കും ഇലകള്‍ക്കും കതിരുകളിലെ ധാന്യമണികള്‍ക്കും നിമിഷനേരങ്ങള്‍ കൊണ്ട് തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവയെ കുറിച്ച് വ്യക്തമായി അറിയുന്ന ഒരു സര്‍വജ്ഞന്റെ ക്രിയാത്മകമായ സാന്നിധ്യമില്ലാതെ ഇത്രയും സങ്കീര്‍ണമായ ഇവയത്രയും പ്രവര്‍ത്തനക്ഷമമാവുക അസംഭവ്യമാണ്. ഇവയുടെ മുഴുവന്‍ ഘടകങ്ങളെ കുറിച്ചും വ്യക്തമായ അറിവുള്ള ഒരാളായിരിക്കണം അത് നിയന്ത്രിക്കുന്നത്. അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും ഇത് സാധ്യവുമല്ല.

പ്രാമാണിക തെളിവ്
1. ശ്ളറ്റ ശ്ളഗ്നഗ്നല്പ ശ്ശത്മഗ്ന ന്ധയ്ക്കവ്വ ജ്ഞഗ്നയ്ക്കഷ്ട
2 ശ്ളഗ്നശ്ള യ്ക്കജ്ഞഗ്നഷ്ട ഷ്ടറ്റ ക്ടഗ്നണ്ഡ കുല്പകു ശ്ളഗ്നഗ്നസ്ഥയ്ക്കശ്ച ശ്ളഗ്നക്ടശ്ശയ്ക്കച്ഛ
3. യ്ക്കജ്ഞഗ്നഷ്ട ഷ്ടശ്ള ശ്ചയ്ക്ക ശ്ളഗ്നഹ്നഷ്ടകുശ്ളസ്സ കുശ്ളഗ്നശ്ളച്ഛജ്ജ കുയ്ക്കജ്ഞഗ്നഷ്ട ഷ്ടശ്ള സ്സഹ്നച്ഛകുറ്റ കുഷ്ടശ്ള സ്സജ്ഞഗ്നറ്റകുറ്റ കുശ്ളഗ്നഗ്നല്പ ജ്ഞഗ്നയ്ക്കഷ്ട ശ്ശബ്ദശ്ളസ്സ ശ്ളഗ്നത്സബ്ധകുച്ഛ

കഴിവുണ്ടാവല്‍ (അല്‍ ഖുദ്റ)
അല്ലാഹുവിന് ഉണ്ടാവല്‍ നിര്‍ബന്ധമായ മറ്റൊരു വിശേഷണമാണിത്. അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് ഓരോ വസ്തുവിനും കഴിവുകള്‍ സൃഷ്ടിക്കപ്പെടുന്നത്. കാരണങ്ങളുടെ സാന്നിധ്യത്തിലും അല്ലാത്ത അവസരങ്ങളിലും താനിച്ഛിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അല്ലാഹുവിന് കഴിവുണ്ട്. തീ കത്തിക്കുന്നതു മൂലം കരിയുക, ഭക്ഷണം കഴിക്കുന്നതു കാരണം വയറു നിറയുക തുടങ്ങിയവ കാരണങ്ങള്‍ വഴി സാധ്യമാവുന്നവയുടെ ഉദാഹരണം. ഇതു പ്രകാരം തന്നെ പ്രകൃതിയിലെ ഓരോ സംഭവങ്ങളും കാരണങ്ങളില്ലാതെയും സംഭവിക്കാം; അല്ലാഹുവിന്റെ കഴിവിനു മുന്നില്‍ പ്രതിബന്ധങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല.
എന്നാല്‍, വെറും കഴിവു കൊണ്ട്, അതായത് തീയാണ് കരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പാടില്ല. അത് ഇസ്ലാമികവൃത്തത്തില്‍ നിന്ന് പുറത്തു പോവാന്‍ വരെ കാരണമായിത്തീരുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അജ്സ് (അശക്തത)
ഖുദ്റതിന്റെ വിപരീതമായി വരുന്ന പൊതുവിശേഷണം. അല്ലാഹുവിന് അസംഭവ്യമാണിത്.

ബൌദ്ധിക തെളിവ്
ഈ ലോകവും അതിലുള്ള എല്ലാ വസ്തുക്കളും പുതുതായി ഉണ്ടായതാണ്. അതായത്, ഇല്ലായ്മയില്‍ നിന്ന് ഉണ്ടായതാണ് എന്നര്‍ത്ഥം. പുതുതായി ഉണ്ടാവുന്ന ഓരോ വസ്തുവിനും ഒരു സ്രഷ്ടാവ് അനിവാര്യമാണ്. പ്രസ്തുത വസ്തുവിനെ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിക്കാനും സംഹരിക്കാനും ഒരേസമയം കഴിവുള്ളവനായിരിക്കണം അവന്‍. ഇവക്കെല്ലാം സ്വന്തമായി കഴിവുണ്ടാവുക എന്ന വിശേഷണം വേണം. അവന്‍ അശക്തനാണെങ്കില്‍ ലോകത്ത് ഒന്നും സൃഷ്ടിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ അല്ലാഹുവിന് കഴിവുണ്ടാവല്‍ എന്ന വിശേഷണം അവന്റെ അസ്തിത്വം രൂപപ്പെടുന്നതിന് നിര്‍ബന്ധമായൊരു വിശേഷണമാണ്.

പ്രാമാണിക തെളിവ്
1. ശ്ളറ്റ ശ്ളഗ്നഗ്നല്പ ജ്ഞഗ്നന്നു ത്മഗ്ന ന്ധയ്ക്കവ്വ ണ്ഡബ്ധയ്ക്കച്ഛ
2. കുഷ്ടശ്ള ത്മശ്ളറ്റ ശ്ളഗ്നഗ്നല്പ ഗ്നയ്ക്കജ്ഞസ്റഹ്മല്പ ഷ്ടറ്റ ന്ധയ്ക്കവ്വ ശ്ചയ്ക്ക ശ്ളഗ്നഹ്നഷ്ടകുശ്ളസ്സ കുഗ്നശ്ള ശ്ചയ്ക്ക ശ്ളഗ്നശ്ളച്ഛജ്ജ ശ്ളറ്റല്പ ത്മശ്ളറ്റ ജ്ഞഗ്നയ്ക്കഷ്ടശ്ള ണ്ഡബ്ധയ്ക്കച്ഛശ്ള

ജീവനുണ്ടാവല്‍ (അല്‍ ഹയാത്)
അല്ലാഹുവിന് ഉണ്ടാകല്‍ നിര്‍ബന്ധമായ വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് ആദ്യമേയുള്ളതും
എന്നെന്നും നിലനില്‍ക്കുന്നതുമായ ഈ വിശേഷണത്തിനൊപ്പം കഴിവുണ്ടാവുക(ഖുദ്റ), ഉദ്ദേശിക്കല്‍(ഇറാദ), ജ്ഞാനമുണ്ടാവല്‍(ഇല്‍മ്), കേള്‍വിയുണ്ടാവല്‍(സംഅ്), കാഴ്ചയുണ്ടാവല്‍(ബസ്വറ്), സംസാരശേഷിയുണ്ടാവല്‍(കലാം) എന്നീ വിശേഷണങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇത് അല്ലാഹുവല്ലാതെ മറ്റൊരാള്‍ക്കും പൂര്‍ണമായ രീതിയില്‍ ഉണ്ടാവുകയുമില്ല.
മൌത്(മരണം/ ജീവനില്ലാതിരിക്കല്‍) എന്നതാണ് ഹയാതിന്റെ നേര്‍വിപരീത ദിശയില്‍ വരുന്ന വിശേഷണം. ഇത് അല്ലാഹുവിന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്.

ബൌദ്ധിക തെളിവ്
ജീവനുണ്ടാവല്‍ എന്നത് പൂര്‍ണതയുടെ വിശേഷണമാണ്. മരണം അഥവാ, ജീവനില്ലാതിരിക്കല്‍ ന്യൂനതയുമാണ്. അല്ലാഹു എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധനാണെന്നത് കൊണ്ട് തന്നെ, അവന് ജീവനുണ്ടാവല്‍ എന്ന വിശേഷണം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

പ്രാമാണിക തെളിവ്
1. ഗ്നശ്ള ശ്ളഗ്നല്പ ശ്ളഗ്നശ്ള ല്പകു ശ്ളഗ്നഡ്ഡയ്ക്ക ശ്ളഗ്നണ്ഡയ്ക്കകുഷ്ട
2. കുസ്സകുത്മഗ്ന ജ്ഞഗ്നന്നു ശ്ളഗ്നഡ്ഡയ്ക്ക ശ്ളഗ്നബ്ദയ്ക്ക ഗ്നശ്ള യ്ക്കഷ്ടകുസ്സ

കേള്‍വി (സംഅ്)
അല്ലാഹുവിന് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായ വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് പണ്േടയുള്ളതും നിലനില്‍ക്കുന്നതും ഓരോ വസ്തുവിലും വന്നുചേരുന്നതുമായ ഒരു വിശേഷണമാണിത്. അല്ലാഹുവിനുള്ള കേള്‍വിയില്‍ അശക്തതയുണ്ടാവുക എന്നൊന്നില്ല. കാരണം, അതിന്റെ പൂര്‍ണതയിലാണ് അവന്റെ അസ്തിത്വം രൂപപ്പെടുന്നത്. കേള്‍വി, കാഴ്ച, സംസാരശേഷി എല്ലാം അതിന്റെ പൂര്‍ണമായ രൂപത്തിലാണ് അല്ലാഹുവിന്റെ വിശേഷണത്തില്‍ നിലകൊള്ളുന്നത്. അല്ലെങ്കില്‍,
അവന്‍ അതിനെ സൃഷ്ടിക്കുന്ന സമയത്ത് വ്യത്യസ്തമായ രീതിയിലാണ് സൃഷ്ടിക്കാന്‍ സാധിക്കുക. അതാകട്ടെ അല്ലാഹുവിന് ഉണ്ടാവാന്‍ പാടില്ല താനും.
അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം കേള്‍വി സാധ്യമാവാന്‍ ഭാഷ, ശബ്ദം തുടങ്ങിയ മാധ്യമങ്ങളുടെയൊന്നും ആവശ്യമേയില്ല. സ്വമമ് (ബധിരത) ആണ് സംഇന്റെ നേര്‍വിപരീത വിശേഷണം. അല്ലാഹുവിന്റെ ദാതിനെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായ വിശേഷണമാണിത്.

ബൌദ്ധിക തെളിവ്
അല്ലാഹു ജീവിച്ചിരിക്കുന്നവനാണ്. ജീവനുള്ള ഏതൊരു വസ്തുവിനും ഒന്നുകില്‍ കേള്‍ക്കാനുള്ള ശേഷി ഉണ്ടായിരിക്കും; അല്ലെങ്കില്‍ കേള്‍വിശക്തി ഇല്ലാതിരിക്കും. ഒന്നാമത്തേത് (കേള്‍വി ശക്തിയുണ്ടായിരിക്കല്‍) പൂര്‍ണതയുടെയുടെ വിശേഷണവും രണ്ടാമത്തേത് (ബധിരത/കേള്‍വിശക്തി ഇല്ലാതിരിക്കല്‍) ന്യൂനതയുടെ ലക്ഷണവുമാണ്. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ന്യൂനതയും കുറവും അസംഭവ്യമാണ്. അതിനാല്‍ തന്നെ കേള്‍വിയെന്ന വിശേഷണം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായിത്തീരുന്നു.

പ്രാമാണിക തെളിവ്
1. ശ്ളറ്ററ്റയ്ക്ക ഷ്ടജ്ഞത്മഷ്ടശ്ള ല്ലഹ്നഷ്ടജ്ഞ കുല്ലച്ഛന്നു
2. ശ്ളച്ഛസ്റജ്ഞകു ജ്ഞഗ്നന്നു ല്ലറ്റശ്ചഹ്നത്മഷ്ട ശ്ചശ്ളറ്റത്മഷ്ട ഗ്നശ്ള സ്സബ്ധജ്ഞകുറ്റ ല്ലത്സഷ്ട കുഗ്നശ്ള ത്ഭശ്ളവ്വശ്ശശ്ളഗ്നശ്ശക്ടശ്ളച്ഛയ്ക്ക

കാഴ്ച (ബസ്വര്‍)
അല്ലാഹുവിന് ഉണ്ടാവല്‍ നിര്‍ബന്ധമായ ഒരു വിശേഷണമാണിത്. അല്ലാഹുവിന് പണ്േടയുള്ളതും എന്നെന്നും നിലനില്‍ക്കുന്നതുമാണീ വിശേഷണം. അവന്‍ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സര്‍വ വസ്തുക്കളെയും കാണാന്‍ കഴിവുള്ളവനാണ്. അല്‍ അമാ (അന്ധത) എന്നതാണ് ബസ്വറിന്റെ നേര്‍വിപരീത വിശേഷണം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അസംഭവ്യമാണിത്.

ബൌദ്ധിക തെളിവ്
അല്ലാഹു ജീവനുള്ളവനാണ്. ജീവനുള്ള എല്ലാ വസ്തുക്കളും ഒന്നുകില്‍ കാഴ്ച ശക്തിയുടെ ഗുണമനുഭവിക്കുന്നവരായിരിക്കും; അല്ലെങ്കില്‍ കാഴ്ചയില്ലാത്തവരായിരിക്കും. കാഴ്ചയെന്നത് സമ്പൂര്‍ണതയും അന്ധതയെന്നത് ന്യൂനതയുമാണ്. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ന്യൂനത അസംഭവ്യമായതിനാല്‍ കാഴ്ചശക്തി എന്ന വിശേഷണം അല്ലാഹുവിനുണ്ടാവല്‍ നിര്‍ബന്ധമായിത്തീരുന്നു.

പ്രാമാണിക തെളിവ്
1. കുല്പകു ശ്ളഗ്നഹ്നഷ്ടയ്ക്കജ്ഞ ശ്ളഗ്നശ്ശത്സയ്ക്കച്ഛ
2. ഗ്നഷ്ട സ്സജ്ഞശ്ശബ്ധ ഷ്ടശ്ള ഗ്നശ്ള യ്ക്കഹ്നഷ്ടജ്ഞ കുഗ്നശ്ള യ്ക്കശ്ശത്സച്ഛ
ഖുദ്റത്(കഴിവുണ്ടാവല്‍), ഇറാദത്(ഉദ്ദേശിക്കല്‍), ഹയാത്(ജീവനുണ്ടാവല്‍), സംഅ്(കേള്‍വി), ബസ്വറ്(കാഴ്ച), കലാം(സംസാരശേഷി)- ഇതെല്ലാം മആനിയ്യായ വിശേഷണങ്ങളാണ് സാങ്കേതികാര്‍ത്ഥത്തില്‍. അതായത്, സ്ഥിരപ്പെട്ടതും ആപേക്ഷികവും സാര്‍ത്ഥകവുമായ വിശേഷണങ്ങള്‍. അല്ലാഹു കഴിവുള്ളവനാവല്‍, ഉദ്ദേശിക്കുന്നവനാവല്‍, അറിയുന്നവനാവല്‍, ജീവിച്ചിരിക്കുന്നവനാവല്‍, കേള്‍ക്കുന്നവനാവല്‍, കാണുന്നവനാവല്‍, സംസാരിക്കുന്നവനാവല്‍ എന്നതാണ് മആനിയ്യായ വിശേഷണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ബൌദ്ധികമായി സമീപിക്കുമ്പോള്‍ ഈ വിശേഷണങ്ങളുടെ ഭാഗമായി വരുന്നതും അത് എപ്പോഴും കൂടെ ഉണ്ടാവുന്നതുമാണ്. ഉദാഹരണമായി അല്ലാഹുവിന്റെ അസ്തിത്വം രൂപപ്പെടുന്നതിന് അറിവുള്ളവനാവല്‍ എന്ന വിശേഷണം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഇല്‍മ്(അറിയല്‍) എന്ന വിശേഷണം ഉണ്ടാകുമ്പോള്‍ മാത്രമാണ് അത് ഉണ്ടായിത്തീരുന്നത്.

അനാദ്യന്‍ (അല്‍ ഖദീം)

അല്ലാഹുവിന്റെ നാല്‍പത്തിയൊന്ന് വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് നിര്‍ബന്ധമായ വിശേഷണങ്ങളിലൊന്നുമാണിത്. അല്ലാഹുവിനോ അവന്റെ വിശേഷണങ്ങള്‍ക്കോ തുടക്കം എന്നൊന്ന് ഇല്ല എന്നാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അവന്‍ അനാദ്യനാണ്; അവന്റെ അസ്തിത്വത്തിനൊരു തുടക്കമില്ല. മാത്രമല്ല, അവനാണ് എല്ലാ വസ്തുവിന്റെയും ആദ്യന്‍. അവന്‍ ജീവനുള്ളതും അല്ലാത്തതുമായ സര്‍വ വസ്തുക്കളുടെയും മുമ്പേയുള്ളവനാണ്.
അതിന്റെ വിപരീതമാണ് ഹുദൂസ്. ഉണ്മക്ക് തുടക്കമുണ്ടാവുക എന്നര്‍ത്ഥം.

ബുദ്ധിപരമായ തെളിവ്
അല്ലാഹു അനാദ്യനല്ലെങ്കില്‍ അവന്‍ പുതുതായി ഉണ്ടായവനായിത്തീരും. അപ്പോള്‍ അവനെ മറ്റൊരാള്‍ സൃഷ്ടിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. ഈ ചോദ്യത്തിന് ഉത്തരമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കും. അത് നിഷ്ഫലവുമായിരിക്കും.
ലോകം പുതുതായി ഉണ്ടായതാണെങ്കില്‍, അതിനൊരു സ്രഷ്ടാവ് ഉണ്ടായിരിക്കണം. അവന്‍ ഇല്ലാത്തവനാകാനോ ഉണ്ടാവാനും ഇല്ലാതിരിക്കാനും സാധ്യതയുള്ളവനുമാകാതിരിക്കല്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ അവന്‍ പണ്േട ഉണ്ടാകല്‍ നിര്‍ബന്ധമുള്ളവനായിരിക്കണം. ഇതു തന്നെയാണ് അനാദ്യനാവുക എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
അല്ലാഹു അനാദ്യനാവുക എന്ന വിശേഷണം അവന്റെ അസ്തിത്വം രൂപപ്പെടുന്നതിന് നിര്‍ബന്ധമാണ്. ഏതൊരു അസ്തിത്വവും അതിന് ആവശ്യമായ വിശേഷണങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഉരുവം പ്രാപിക്കുന്നത്. അതുകൊണ്ട് തന്നെ അല്ലാഹുവിന് അനാദ്യനാകല്‍ എന്ന വിശേഷണം പണ്േടക്കു പണ്േട ഉണ്ടാവലും അതിന് തുടക്കമില്ലാതിരിക്കലും നിര്‍ബന്ധമാണ്.

No comments:

Post a Comment