22 August 2011

ഒരേയൊരു ദൈവം; അല്ലാഹു മാത്രം.


ഒരേയൊരുദൈവം; അല്ലാഹുമാത്രം.
ഇസ്ലാമികവിശ്വാസത്തിന്റെഒന്നാമത്തെ‘ാഗവുംഅടിത്തറയുംഏകദൈവമായഅല്ലാഹുവി
ലുംഅവന്റെഏകത്വത്തിലുംവിശ്വസിക്കുകഎന്നതാണ്. അതിനെതുടര്‍ന്നാണ്അന്ത്യപ്രവാചകരിലുംഇതരപ്രവാചകന്മാരിലുംവിശ്വസിക്കേണ്ടത്.
അല്ലാഹുഏകനാണെന്ന്സമര്‍ത്ഥിക്കുന്നതിന്മുമ്പ്അവന്റെഉണ്മയെസ്ഥിരപ്പെടുത്തേണ്ടതുണ്ട്. അതിന്പ്രഗത്ഭരായപണ്ഡിതന്മാര്‍സ്വീകരിക്കുന്നമാര്‍ഗംആദ്യമായിപുതുവസ്തുക്കള്‍ക്ക്അ
സ്തിത്വമുണ്െടന്ന്തെളിയിക്കുകയാണ്. അതിനുശേഷംഅവര്‍അവയുടെസ്രഷ്ടാവായഅല്ലാഹുവിലെത്തുകയുംഅവന്റെഉണ്മയുംഗുണ
വിശേഷങ്ങളുംസ്ഥിരീകരിക്കുകയുംചെയ്യുന്നു.
വസ്തുക്കളുടെഅസ്തിത്വം
ഒരുവസ്തുവിന്റെയാഥാര്‍ത്ഥ്യം (ഹഖീഖത്ത്), ഒരുവസ്തുവിന്റെപ്രകൃതം (മാഹിയത്ത്) എന്നിങ്ങനെപറയുമ്പോള്‍അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്ഏതൊരുസ്ഥിതിവിശേഷംകൊണ്ട്
ആവസ്തുഅതായിത്തീരുന്നുവോ, അതാണ്. അതായത്ഒരുവസ്തുവിനെഅതാക്കിത്തീര്‍ത്തത്ഏതോ, അതുതന്നെ. ഉദാഹരണം: മനുഷ്യന്റെപ്രകൃതവുംയാഥാര്‍ത്ഥ്യവുംഎന്ത്? സംസാരശേഷിയുള്ള (നാത്വിഖായ) ജീവിഎന്നതാണ്മനുഷ്യന്റെപ്രകൃതവുംയാഥാര്‍ത്ഥ്യവും.
വസ്തുവിന്റെഅസ്തിത്വവുംയാഥാര്‍ത്ഥ്യവുംഎങ്ങനെഅറിയാം?
ഒരുവസ്തുവിനെയുംഅതിന്റെയാഥാര്‍ത്ഥ്യത്തെയുംതിരിച്ചറിഞ്ഞ്മനസ്സിലാക്കാവുന്നത്. അതിന്വേണ്ടസംവിധാനങ്ങളുംഏകനായഅല്ലാഹുതന്നെസംവിധാനിച്ചിരിക്കുന്നു. വസ്തുക്കളുടെയാഥാര്‍ത്ഥ്യത്തെതിരിച്ചറിയാനാവില്ലെന്നഏതാനുംവാദഗതികള്‍ഉണ്െടങ്കിലും
അവയാഥാര്‍ത്ഥ്യത്തോട്തീരെകൂറുപുലര്‍ത്താത്തവയാണ്. അതുകൊണ്ട്തന്നെഅവയെക്കുറിച്ച്ചര്‍ച്ചചെയ്യേണ്ടതില്ല.
സൃഷ്ടികള്‍ക്ക്വിവരവുംജ്ഞാനവുംനേടിയെടുക്കാനുള്ളപ്രധാനമാര്‍ഗങ്ങള്‍മൂന്നെണ്ണമാണ്:
ഒന്ന്: അന്യൂനമായഇന്ദ്രിയങ്ങള്‍. (ദര്‍ശനം, സ്പര്‍ശനം, ഘ്രാണം, ശ്രവണം, രസനം)
രണ്ട്: സത്യസന്ധമായവിവരണം.
മൂന്ന്: ധിഷണ.
ഇവമൂന്നുമാണ്വിജ്ഞാനവുംവിവരവുംകരസ്ഥമാക്കാനാവുന്നമാര്‍ഗങ്ങളെന്ന്പണ്ഡിതര്‍പറഞ്ഞത്
അന്വേഷണാനു‘വജ്ഞാനത്തിന്റെ (ഇസ്തിഖ്റാജ്) അടിസ്ഥാനത്തിലാണ്.
പഞ്ചേന്ദ്രിയങ്ങള്‍
അന്യൂനമായഇന്ദ്രിയങ്ങള്‍വഴിവിവരംനേടാനാവുമെന്ന്സൂചിപ്പിച്ചു. അവഅഞ്ചെണ്ണമാണ്. അവയുടെഅസ്തിത്വംഅനിഷേധ്യമാണെന്ന്ബുദ്ധിവിധിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍താഴെചേര്‍ക്കുന്നു:
ഒന്ന്: ശ്രവണശക്തി
പഞ്ചേന്ദ്രിയങ്ങളില്‍വളരെപ്രധാനപ്പെട്ടതാണ്ശ്രവണശക്തി. കാതിന്റെഅഗാധതയില്‍സംവിധാനിക്കപ്പെട്ടസിരാവ്യൂഹങ്ങളില്‍ സുരക്ഷിതമായിസൂക്ഷിക്കപ്പെട്ട (നിക്ഷിപ്തമായ) ഒരുതരംകഴിവാണത്. അതുവഴിയാണ്അന്തരീക്ഷത്തില്‍നിന്ന്തരംഗങ്ങള്‍വായുവിലൂടെശബ്ദമായി
പരിണമിച്ച്ചെവിക്കുഴയിലെത്തുന്നത്അതായത്, തരംഗംശബ്ദമായിഎത്തുന്നതോടെയാണ്കേള്‍ക്കാനുള്ളകഴിവ്അല്ലാഹുനമുക്ക്നല്‍കുന്നത്.
രണ്ട്: ദര്‍ശനം
പഞ്ചേന്ദ്രിയങ്ങളില്‍രണ്ടാമത്തേത്കാഴ്ചശക്തിയാണ്. രണ്ട്നേത്രഞരമ്പുകളില്‍പ്രത്യേകംസൂക്ഷിക്കപ്പെട്ടശേഷിയെയാണ്കാഴ്ചഎന്നുവിവക്ഷിക്കുന്നത്. ഉള്ളുപൊള്ളയായഈരണ്ടുഞരമ്പുകളുംസംഗമിക്കുകയുംതുടര്‍ന്നുവേര്‍പ്പെടുകയുംചെയ്യുന്നു. പിന്നീട്രണ്ടുകണ്ണുകളുമായിഅവചേരുന്നു. തല്‍ഫലമായിപ്രകാശങ്ങള്‍,നിറങ്ങള്‍,രൂപങ്ങള്‍,ചലനങ്ങള്‍,അളവുകള്‍,തോതുകള്‍തുടങ്ങിയവ
ദൃശ്യമാവുന്നു. മനുഷ്യന്‍ഈകാഴ്ചശക്തിയെഉപയോഗപ്പെടുത്തുമ്പോള്‍അല്ലാഹുഅവനില്‍കാണാനുള്ളശക്തി
സൃഷ്ടിക്കുന്നു.
മൂന്ന്: ഘ്രാണം
മണത്തറിയാനുള്ളകഴിവാണ്ഘ്രാണശക്തി. തലച്ചോറിന്റെമുന്‍‘ാഗത്ത്അങ്കുരിച്ചുനില്‍ക്കുന്നരണ്ടുസിരാ
പാലങ്ങളില്‍സൂക്ഷിക്കപ്പെട്ടശേഷിയാണിത്. ആസിരകളുടെസഹായത്തോടെയാണ്വസ്തുക്കളുടെമണംഅനു‘വപ്പെടുന്നത്. മണത്തിന്റെകണികകള്‍തരംഗങ്ങളായിവായുവില്‍കലര്‍ന്ന്കാറ്റിന്റെസഹായത്തോടെ
തരിമൂക്കിലെത്തുകയാണ്പതിവ്.
നാല്: രസനം (രുചി)
നാവിന്റെചര്‍മത്തില്‍വിന്യസിക്കപ്പെട്ടിരിക്കുന്നചിലഞരമ്പുകളില്‍പരന്നുനില്‍ക്കുന്നസ
വിശേഷമായൊരുശേഷിയാണ്രുചി. ഈകഴിവിന്റെസഹായംകൊണ്ട്വായിലെത്തുന്നവയുടെസ്വാദറിയാന്‍മനുഷ്യനുസാധിക്കുന്നു. ‘ക്ഷണംവായിലെഉമിനീരുമായികൂടിക്കലരുന്നതോടെഅതിന്റെസ്വാദ്ഞരമ്പുകള്‍നിര്‍ണയിക്കുന്നു.
അഞ്ച്: സ്പര്‍ശനം
ശരീരത്തിലൊന്നാകെപരന്നുകിടക്കുന്നഒരുതരംശക്തിയെയാണ്സ്പര്‍ശനംഎന്നുവിവക്ഷിക്കുന്നത്. ഈശേഷിയുടെസഹായത്തോടെചൂട്, തണുപ്പ്, ഈര്‍പ്പം, വരള്‍ച്ചതുടങ്ങിയവമനസ്സിലാക്കാന്‍സാധിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളില്‍ഓരോന്നിനുംഅതിന്റേതായ‘ാഗംമാത്രമേനിലവില്‍നിര്‍വഹിക്കാനാവൂ. അതായത്, ശ്രവണശക്തിയുപയോഗിച്ച്കേള്‍ക്കാനേകഴിയൂ. രസനശക്തിയുടെസഹായത്തോടെസ്വാദറിയാനേസാധ്യമാവൂ. ഘ്രാണശക്തിയുംദര്‍ശനശക്തിയുംസ്പര്‍ശനശക്തിയുമെല്ലാംഇങ്ങനെതന്നെ.
ഒരുഇന്ദ്രിയത്തിന്ബാക്കിഇന്ദ്രിയങ്ങളുടെപ്രവര്‍ത്തനംചെയ്യാന്‍സാധ്യമാവുമോഎന്നചോദ്യം
പലരുംചര്‍ച്ചക്കെടുക്കാറുണ്ട്. അല്ലാഹുഇച്ഛിച്ചാല്‍അത്സാധ്യമാവുംഎന്നുതന്നെയാണ്സുന്നത്ജമാഅതിന്റെവിശ്വാസം.
ഇന്ദ്രിയങ്ങളുമായിബന്ധപ്പെട്ടചര്‍ച്ചഇവിടെഅവസാനിപ്പിക്കുന്നു. ഇനിവിവരവുംവിജ്ഞാനവുംനേടിയെടുക്കാനുള്ളരണ്ടാമത്തെമാധ്യമമായസത്യസന്ധമായ
വാര്‍ത്തയെകുറിച്ച്അല്‍പംവിവരിക്കാം.
അവലംബം:
അഖാഇദ്
ശര്‍ഹുല്‍അഖാഇദ്
നിബ്റാസ്
ഹാശിയതുല്‍അഖാഇദ്-റമദാന്‍അഫന്‍ദി

No comments:

Post a Comment